വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളിൽ ആത്മപരതയാണ് കാല്പനികാംശം എന്ന നിലയിൽ പ്രമുഖമായികാണുന്നത്. സമൂഹോന്മുഖമായ കഥകൾ എഴുതുമ്പോഴും ആത്മപരമായ കാഴ്ചപ്പാടിലൂടെയാണ് അദ്ദേഹം തീവ്രസത്യങ്ങളെ ആവിഷ്കരിക്കുന്നത്. പ്രപഞ്ച രഹസ്യത്തിനു മുമ്പിൽ വിനയത്തോടെ ജിജ്ഞാസയോടെ നിൽക്കുന്ന ഏകാകിയായ താനും അപരതയും തമ്മിലുള്ള അമൂർത്ത വിലയത്തിന്റെ നീലരശ്മികൾ പ്രസരിച്ചതാണ് അദ്ദേഹത്തിന്റെ പല കഥകളും. യഥാർത്ഥ്യത്തിന്റെ പകൽ വെളിച്ചത്തേക്കാൾ യഥാർത്ഥ്യതരമായ ഒരു നിലാവെളിച്ചമാണ് ബഷീർ കഥകളിലെ അന്തരീക്ഷത്തിൽ നിറഞ്ഞുനിൽക്കുന്നത്. ബാഹ്യ യഥാർത്ഥ്യത്തെക്കാൾ അവ മനോവൃത്തികളിലുണ്ടാക്കുന്ന പ്രതികരണങ്ങളിലാണ് ബഷീറിന്റെ ശ്രദ്ധ.
" കേശവൻ നായർ ചായക്ക് ഓർഡർ ചെയ്തു. കാപ്പി മതിയെന്ന് സാറാമ്മ പറഞ്ഞു. രണ്ടു പേർക്കും ദേഷ്യം വന്നു. ഒടുവിൽ കേശവൻ നായർ ഒരു ചായയും സാറാമ്മ ഒരു കാപ്പിയും കുടിച്ചു. സൂര്യനും വളരെ ഭംഗിയായി ഉദിച്ചു."
লাইসেন্স প্রদান
আমি, এই কাজের স্বত্বাধিকারী, এতদ্দ্বারা আমি এই কাজকে নিম্ন বর্ণিত লাইসেন্সের আওতায় প্রকাশ করলাম:
বণ্টন করতে পারেন – এ কাজটি অনুলিপি, বিতরণ এবং প্রেরণ করতে পারেন
পুনঃমিশ্রণ করতে পারেন – কাজটি অভিযোজন করতে পারেন
নিম্নের শর্তাবলীর ভিত্তিতে:
স্বীকৃতিপ্রদান – আপনাকে অবশ্যই যথাযথ স্বীকৃতি প্রদান করতে হবে, লাইসেন্সের একটি লিঙ্ক সরবরাহ করতে হবে এবং কোনো পরিবর্তন হয়েছে কিনা তা নির্দেশ করতে হবে। আপনি যেকোনো যুক্তিসঙ্গত পদ্ধতিতে এটি করতে পারেন। কিন্তু এমন ভাবে নয়, যাতে প্রকাশ পায় যে লাইসেন্সধারী আপনাকে বা আপনার এই ব্যবহারের জন্য অনুমোদন দিয়েছে।
একইভাবে বণ্টন – আপনি যদি কাজটি পুনঃমিশ্রণ, রুপান্তর, বা এর ওপর ভিত্তি করে নতুন সৃষ্টিকর্ম তৈরি করেন, তবে আপনাকে অবশ্যই আপনার অবদান একই লাইসেন্স বা একই রকমের লাইসেন্সের আওতায় বিতরণ করতে হবে।